നീട്ടിവളർത്തിയാ താടിരോമങ്ങൾ തഴുകി
നടന്നുപോകുമാ മനുഷ്യൻ
തെരുവിന്റെ സാന്നിദ്ധ്യമാകുന്നു.
തഴുകുന്ന താടിരോമങ്ങളിൽ-
തങ്ങി നിന്നതൊരു നൈരാശ്യമെന്നാരോ പറഞ്ഞു.
പ്രണയത്തിൻ കെട്ടുപാടുകൾ
വിട്ടൊഴിഞ്ഞെത്തി യി നാട്ടുവഴിയിൽ
തിളങ്ങുന്ന കണ്ണുള്ളകാലത്ത്
കാമിച്ചു മടങ്ങിയാരോ.......ഒരു പെണ്ണ്.
കുലമഹിമ....കൂറ്കാട്ടിയവൾ....
അകലെ കുടുംബിനിയോ....?
കാലമേൽപ്പിച്ച് പ്രഹരത്തിൽ-
മോഹഭംഗതാഴ്വരവിട്ട്
ഈ നാട്ടുവഴിലൊരു ഉലാത്തൽ.
“പാവം“ യീ മനുഷ്യനെന്നു ചിലരും പറഞ്ഞു
തീർച്ചയില്ലെങ്കിലും ചേർച്ചയായത് ഒന്നു മാത്രം
മൂർച്ചയില്ലാതെ ഒതുങ്ങുന്ന മനുഷ്യൻ
കൂട്ടിലമരാതെ ചിലയ്ക്കാതെ....ചലിയ്ക്കുന്ന മനുഷ്യൻ
കുലം വിട്ടുവന്നു ഒടുവിൽ തെരുവിനെ പ്രണയിച്ചു
തിരിച്ചുകിട്ടാൻ ഒന്നുമില്ലെങ്കിലും
കൂട്ടുകൂടാൻ ആരുമില്ലെങ്കിലും
തെരുവിനായി ഒരു വേറിട്ടകാഴ്ച നൽകാൻ
നടന്നുപോകുമാ മനുഷ്യൻ
തെരുവിന്റെ സാന്നിദ്ധ്യമാകുന്നു.
തഴുകുന്ന താടിരോമങ്ങളിൽ-
തങ്ങി നിന്നതൊരു നൈരാശ്യമെന്നാരോ പറഞ്ഞു.
പ്രണയത്തിൻ കെട്ടുപാടുകൾ
വിട്ടൊഴിഞ്ഞെത്തി യി നാട്ടുവഴിയിൽ
തിളങ്ങുന്ന കണ്ണുള്ളകാലത്ത്
കാമിച്ചു മടങ്ങിയാരോ.......ഒരു പെണ്ണ്.
കുലമഹിമ....കൂറ്കാട്ടിയവൾ....
അകലെ കുടുംബിനിയോ....?
കാലമേൽപ്പിച്ച് പ്രഹരത്തിൽ-
മോഹഭംഗതാഴ്വരവിട്ട്
ഈ നാട്ടുവഴിലൊരു ഉലാത്തൽ.
“പാവം“ യീ മനുഷ്യനെന്നു ചിലരും പറഞ്ഞു
തീർച്ചയില്ലെങ്കിലും ചേർച്ചയായത് ഒന്നു മാത്രം
മൂർച്ചയില്ലാതെ ഒതുങ്ങുന്ന മനുഷ്യൻ
കൂട്ടിലമരാതെ ചിലയ്ക്കാതെ....ചലിയ്ക്കുന്ന മനുഷ്യൻ
കുലം വിട്ടുവന്നു ഒടുവിൽ തെരുവിനെ പ്രണയിച്ചു
തിരിച്ചുകിട്ടാൻ ഒന്നുമില്ലെങ്കിലും
കൂട്ടുകൂടാൻ ആരുമില്ലെങ്കിലും
തെരുവിനായി ഒരു വേറിട്ടകാഴ്ച നൽകാൻ
2 comments:
അക്ഷരത്തെറ്റുകൾ പരമാവധി കുറയ്ക്കുക.ടൈപ്പ് ചെയ്തിട്ട് നല്ലവണ്ണം വായിച്ചു നോക്കി പബ്ലിഷ് ആക്കുക. കവിത കൊള്ളാം.
ഇ.എ.സജിം തട്ടത്തുമല
Liked it...and enjoyed my first visit
Post a Comment